ദില്ലി

അയാളുടെ ചോദ്യമാതായിരുന്നു. "ഇവിടെ എത്തുന്നതിനു മുൻപ്, ദില്ലി ഇങ്ങനെയൊക്കെ ആയിരിക്കും എന്നൊരു ചിന്ത ഉണ്ടായിരുന്നില്ലേ!? എന്തായിരുന്നു അത് ?" ആ സമയം ഞങ്ങൾ ഇരുവരും ബസ് പിടിക്കനുള്ള നടത്തത്തിലായിരുന്നു. "ദില്ലിയെപ്പറ്റി എന്തെങ്കിലും ചിന്തിക്കുന്നതിനും മുൻപേ ഞാൻ ഇവിടെ ഇവിടെ എത്തി." ഇത്രയും പറഞ്ഞു ചിരിച്ചു തള്ളിയപ്പോൾ ഉള്ളു പറയുന്നുണ്ടാരുന്നു, എത്ര മറച്ചു പിടിച്ചാലും എവിടെയൊക്കെയോ ഒരു കോണിൽ ദില്ലി എന്ന വാക്കെന്നെ പേടിപ്പെടുത്തുന്നുവെന്ന്. പേടികളെ നോക്കി ചിരിക്കുവാൻ തുടങ്ങിയതിന്റെ ആരംഭമാണീ കൂടുമാറ്റമെന്നു ..

Comments

Popular posts from this blog

കുളക്കുമല ചിന്നാര്‍ വഴി ഒരു പെണ്ണും സഹയാത്രികരും...

ടെക്കി പറഞ്ഞ കഥകള്‍

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.